Sunday, October 4, 2015

2015 ജൂലൈ 30 


കലാപത്തിൽ മരണമടഞ്ഞവരുടെ
സമ്മേളനത്തിൽ സമ്പന്ധിച്ചു മടങ്ങവേ
സ്വർഗ്ഗ കവാടത്തിനരികിൽ
ഒരു തേങ്ങൽ
ഒരു മുംബൈക്കാരനെ തിരിച്ചറിഞ്ഞവർ
കൂട്ടം കൂടി
അയാൾ വിതുമ്പി...
ഞാൻ നിരപരാധിയാണ്
"ഞങ്ങളും"
സ്വർഗംനിരപരാധികൾക്കുളളതാണ്
ഇവിടെ കാലത്തിനോടോ വിധിയോടോ
മാപ്പിരക്കേണ്ട കാര്യമില്ല
വരിക ഞങ്ങളുടെ കൂടെ !




No comments:

Post a Comment